قُلْ أَعُوذُ بِرَبِّ الْفَلَقِ (1)

പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.

مِنْ شَرِّ مَا خَلَقَ (2)

അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌.

وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ (3)

ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.

وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ (4)

കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും

وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ (5)

അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.